ആലപ്പുഴ വെളള പൊക്കത്തിൽ അകപ്പെട്ടവർക്കായുളള ദുരിതാശ്വാസ ക്യാമ്പിലെക്ക് എസ്ഡി കൊളജിലെ കളക്ഷൻ സെന്ററിൽ സെവനത്തിൽ എർപെട്ടിരിക്കുന്ന യുവജനങ്ങൾ. ചിത്രം: അരുൺ ജോൺ ∙ മനോരമ
കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നു രക്ഷിച്ചവരെ വള്ളത്തിൽ ആലപ്പുഴയിലെത്തിക്കുന്നു.ചിത്രം: മനോരമ
ചെറിയനാട് മാമ്പ്ര ഓട്ടാപ്പീസിനു സമീപത്തു വെള്ളം കയറിയ വീടുകളിൽ നിന്നു സാധനങ്ങൾ കരയിലേക്കു കൊണ്ടുവരുന്ന യുവാക്കൾ.
ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വീട്ടമ്മയെ രക്ഷിച്ചു കൊണ്ടുവരുന്നു
ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു സമീപം വെള്ളം കയറിയ ഭാഗത്തുകൂടി തള്ളിക്കൊണ്ടുവരുന്ന ആംബുലൻസ്. ചിത്രം: മനോരമ
വീട്ടിൽ വേളളം കയറിയ തകഴി കേളമംഗലം ഭാഗത്ത് താമസിക്കുന്നവരെ കരയിലെക്ക് എത്തിക്കുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ
വീട്ടിൽ വേളളം കയറിയ തകഴി കേളമംഗലം ജിജി ബവനില്‍ അസുഖങ്ങളാൽ വിശ്രമിക്കുന്ന വത്സമ്മ സെവിയറിനെ വീട്ടിൽ നിന്ന് കസേരയിൽ പോക്ക് കോണ്ട് വന്ന് വളളത്തിലെക്ക് കയറ്റുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ
വീട്ടിൽ വളളം കയറിയ തകഴി കേളമംഗലം ഭാഗത്ത് താമസിക്കുന്നവരെ കരയിലെക്ക് എത്തിച്ചപ്പോൾ കൈകുഞ്ഞിനെ രക്ഷാപ്രവർത്തകൻ കോണ്ടുവരുന്നു. ചിത്രം: അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം. ജില്ലയിലെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. ചിത്രം : അരുൺ ജോൺ ∙ മനോരമ
പാണ്ടനാട് ഇല്ലിമല പാലത്തിനു സമീപം വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ാനിയേലിനെയും ഭാര്യ റാഹേലമ്മയെയും പമ്പയുടെ കൈവഴിയിലൂടെ ചങ്ങാടത്തിൽ പുറത്തേക്കെത്തിക്കാനാണ് ഈ ശ്രമം. ചിത്രം: ആർഎസ്.ഗോപൻ ∙ മനോരമ
കൂട്ടിൽ വെള്ളം കയറിയതിനെ തുടർന്നു കോഴികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്ന യുവാക്കൾ. ചിത്രം: മനോരമ
കിണറിൽ മലിനജലം കലരുന്നതിനു മുൻപെ കുടിവെള്ളം ശേഖരിക്കുന്ന പരുമല തിക്കപ്പുഴ താഴ്ചയിൽ സജിയുടെ ഭാര്യ ബൈജ.
എസി റോഡിൽ മങ്കൊമ്പ് ഭാഗത്തു വള്ളത്തിൽ പോകുന്നവർ. ചിത്രം: മനോരമ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയെ തുടർന്ന് ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയപ്പോൾ
ചെറിയനാട് മുട്ടുമ്പാട്ട് ഭാഗത്തു വെള്ളം കയറിയ വീടും ട്രാക്ടറും ജലവിതരണ ടാപ്പും.
വെള്ളം കയറിയ ചെറിയനാട് കരിപ്പുറം ഭാഗത്തെ സ്ത്രീകൾ കുടിവെള്ളം ശേഖരിക്കുന്നു.
തോട്ടപ്പള്ളി സ്പിൽവേ പൊഴിയിലൂടെ കടലിലേക്കു നീരൊഴുക്ക് ശക്തമായപ്പോൾ. ചിത്രം മനോരമ
ആലപ്പുഴ–ചങ്ങനാശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിലെ വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസി ബസ്. ചിത്രം മനോരമ
ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് മേൽക്കൂര തകർന്ന പുളിങ്കുന്ന് പഞ്ചായത്ത് 16–ാം വാർഡ് ചതുർത്ഥ്യാകരി തുണ്ടിയിൽ ബാലചന്ദ്രന്റെ വീട്.
ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെത്തുടർന്ന് മേൽക്കൂര തകർന്ന പുളിങ്കുന്ന് പഞ്ചായത്ത് 16–ാം വാർഡ് ചതുർത്ഥ്യാകരി തുണ്ടിയിൽ ബാലചന്ദ്രന്റെ വീട്.
ചമ്പക്കുളം മാമ്പറമ്പിൽ മേഴ്‌സി പീറ്ററിന്റെ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്ന നിലയിൽ.
പച്ച– ചങ്ങങ്കരി കടത്തു കടവ് റോഡ് വെള്ളപ്പൊക്കവും മടവീഴ്ചയും മൂലം തകർന്നപ്പോൾ.
വള്ളികുന്നം പരിയാരത്ത് കുളങ്ങര അനീഷ് ഭവനത്തിൽ അനീഷിന്റെ വീടിന്റെ കിടപ്പുമുറിയുടെ ഭാഗം ഇടിഞ്ഞു വീണ നിലയിൽ.
കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് കുണ്ടോലിൽ കോളനിയിൽ കുഞ്ഞുമോന്റെ വീട് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴയിൽ തകർന്നപ്പോൾ.
മുതുകാട്ടുകരയിൽ ഇടമല കാഞ്ഞിരംവിളയിൽ ശിവരാമന്റെ വീടിന്റെ മുകളിലേക്കു മരം വീണ് മേൽക്കൂര തകർന്ന നിലയിൽ.
വെളളക്കെട്ടിലായ വള്ളികുന്നം വാളാച്ചാൽ കണിയാം വയൽഭാഗവും മുങ്ങിയ ആയുർവേദ ആശുപത്രി ജംക്‌ഷൻ - വാളാച്ചാൽ റോഡും.
എസി റോഡിൽ മങ്കൊമ്പു ഭാഗത്തു വെള്ളം കയറിക്കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുന്നവർ. ചിത്രം:മനോരമ
എസി റോഡിൽ ആഴ്ചകളായി സർവീസ് നിർത്തിവച്ചിരുന്ന മങ്കൊമ്പ് ജംക്‌ഷനും മങ്കൊമ്പ് ബ്ലോക്കിനും ഇടയിലുള്ള ഭാഗത്ത് കെഎസ്ആർടിസി ബസ് ഇന്നലെ നിറയെ ആളുമായി പരീക്ഷണ ഒാട്ടം നടത്തിയപ്പോൾ. ചിത്രം: മനോരമ.
വെള്ളത്തിലായ പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ.
നെടുമുടിക്കു സമീപം വെള്ളം കയറിയ പെട്രോൾ പമ്പിനു അടുത്തൂകൂടി വള്ളത്തിൽ യാത്ര ചെയ്യുന്നയാൾ.
പൊങ്ങയിലെ കഞ്ഞിവീഴ്ത്തൽ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യസാധനങ്ങൾ വാങ്ങി എസി റോഡിലൂടെ വീട്ടിലേക്കു മടങ്ങുന്ന കുടുംബം.
കടക്കരപ്പള്ളി പഞ്ചായത്ത് നാലാം വാർഡ് മുരിക്കും തറയിൽ ദിനമണിയുടെ വീട് വെള്ളത്തിലായപ്പോൾ.
വെട്ടക്കൽ പതിനാലാം വാർഡിൽ പുത്തൻ പുരയിൽ വിനീതയുടെ വീട് വെള്ളത്തിലായ നിലയിൽ.
മട വീഴ്ച ഉണ്ടായ പുന്നപ്ര പൂന്തുരം തെക്ക് പാടശേഖരത്തിൽ നെല്ലു വെള്ളത്തിലായ നിലയിൽ.
എടത്വ പാണ്ടി പോച്ചയിൽ റോഡ് നിറഞ്ഞ് ഒഴുകുന്ന വെള്ളത്തിലൂടെ നടന്നു നീങ്ങുന്നവർ.
തകഴി കേളമംഗലം വേളശേരി ജോഷി വി. ഫിലിപ്പോസിന്റെ വളർത്തു മത്സ്യങ്ങൾ ചത്ത നിലയിൽ.
വെള്ളം പൊങ്ങിയതിനെ തുടർന്നു വെള്ളത്തിനടിയിലായ പൊതു ടാപ്പ്.
ചെട്ടികുളങ്ങര വടക്കേത്തുണ്ടത്തിനു സമീപം വെള്ളം കയറിയ മരച്ചീനിക്കൃഷി.
ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് വെള്ളം കയറിയ വീടുകൾ
വെള്ളപ്പൊക്കത്തിൽ നിന്നും ആടിനെ രക്ഷിച്ചു കൊണ്ടുപോകുന്ന വീട്ടമ്മ.
ചെറുതനയിൽ നാലുവശവും വെള്ളത്തിൽ അകപ്പെട്ട വീട്.
തങ്കമ്മയെ മാന്നാർ സിഎച്ച്സിലെ മെഡിക്കൽ സംഘം വള്ളത്തിൽ കയറ്റി വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നു.
ചെന്നിത്തല സ്വദേശി പ്രകാശിന്റെ ഇലഞ്ഞിമേലുള്ള വാഴത്തോട്ടം വെള്ളത്തിലായപ്പോൾ.
മഴവെള്ളം കെട്ടിക്കിടന്നു നടുറോഡിൽ കുഴികൾ രൂപപ്പെട്ട ഊട്ടുപറമ്പു ഭാഗം.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ദുരന്ത നിവാരണ സേന സഹായത്തിനായി ഇറങ്ങിയപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ദുരന്ത നിവാരണ സേന സഹായത്തിനായി ഇറങ്ങിയപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ ദുരന്ത നിവാരണ സേന സഹായത്തിനായി ഇറങ്ങിയപ്പോൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
വെള്ളത്തിലായ എസി റോഡിലൂടെ വളർത്തുനായയുമായി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നയാൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
മങ്കൊമ്പ് തോടിനു സമീപം വെളളം കയറിയ വീട്ടിൽ കഴിയുന്ന കിടപ്പു രോഗിയായ തങ്കപ്പൻ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
മങ്കൊമ്പ് തോടിനു സമീപം വെളളം കയറിയ വീട്ടിൽ കഴിയുന്ന കിടപ്പു രോഗിയായ തങ്കപ്പൻ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
വെള്ളപ്പൊക്ക ദുരിതത്തിലായ വീട്ടമ്മ പങ്കജം തന്റെ വളർത്ത് പൂച്ചയുമായി സുരക്ഷിത സ്ഥലത്തേക്ക് നീങ്ങുന്നു. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
ബൈപ്പാസ് ശസ്ത്രക്രീയ കഴിഞ്ഞ ജോഷിമോനും കുട്ടികളും കുട്ടനാട് മങ്കൊമ്പിനടുത്ത് വെള്ളം കയറിയ തങ്ങളുടെ വീടിനു പുറത്ത്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
മണപ്പള്ളി പാടശേഖരത്തിനു സമീപം വെളളം കയറിയ ഒറ്റത്തെങ്ങിൽ ഉദയന്റെ വീട്. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
മങ്കൊമ്പിൽ വെള്ളം കയറിയ വീട്ടിൽ നിന്ന് ആടുമായി സുരക്ഷിത സ്ഥാനത്തേക്കു നീങ്ങുന്ന പുതുവീട്ടിൽ രാധാമണി. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
വെള്ളം കയറിയ എസി റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങൾ. ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ
വെള്ളം കയറി വീടിനു മുൻവശത്തെ ബക്കറ്റിനു മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്ന വളർത്തു നായ.
ഏതു നിമിഷവും കടൽ എടുക്കാവുന്ന നിലയിലുള്ള വീടിനു സമീപം, മേരി. ചിത്രം: മനോരമ
വള്ളികുന്നം തങ്കപ്പന്റെ വീടിന്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണ നിലയിൽ.
മുക്കാത്താരി ദ്വീപിലെ വീട്ടുകാർക്ക് വൈദ്യസഹായം നൽകിയ ശേഷം ഡോ. സാബു സുഗതന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തെ തിരിച്ചെത്തിക്കുന്നു.
ടാപ്പിനു മുകളിൽ വെള്ളമെത്തിയതിനാൽ ടാപ്പ് തിരിച്ചുവച്ചു കുടത്തിലേക്ക് വെള്ളമെടുക്കുകയാണിവർ. ചിത്രം: അരവിന്ദ് വേണുഗോപാൽ ∙ മനോരമ
പുഞ്ചപ്പാടം ഭാഗത്തെ വീടുകളിലേക്കുള്ള വഴിയിലെ വെള്ളക്കെട്ടിൽ പുഞ്ചയിൽ നിന്നുള്ള പായലും മറ്റും നിറഞ്ഞ നിലയിൽ.
അച്ചൻകോവിലാർ ഇരുകരകളും നിറഞ്ഞു കവിഞ്ഞപ്പോൾ. പന്തളം വലിയകോയിക്കൽ ക്ഷേത്രക്കടവിൽ നിന്നുള്ള കാഴ്ച.
ചങ്ങനാശേരി–ആലപ്പുഴ (എസി) റോഡരികിലുള്ള വീടുകളിൽ വെള്ളം കയറിയ നിലയിൽ
കുട്ടനാട്ടിലെ ദുരിതബാധിത മേഖലകൾ സന്ദർശിക്കുന്ന മന്ത്രി വി.എസ്. സുനിൽകുമാർ കുപ്പപ്പുറത്തെ മടവീണ പ്രദേശത്തേയ്ക്കു മഴയത്തു ചെറുവള്ളത്തിൽ പോകുന്നു. ചിത്രം. മനോരമ
ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ പടച്ചാൽ പാടശേഖരം മടവീണപ്പോൾ.
വെള്ളക്കെട്ടിലായ പുതുപ്പള്ളി വില്ലേജ് ഓഫിസ്.
തൃക്കുന്നപ്പുഴ ജംക്‌ഷനു പടിഞ്ഞാറ് തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം കിഴക്കോട്ട് ഒഴുകുന്നു
ഹരിപ്പാട് കാരിച്ചാൽ വൈക്കത്തു നടുക്കേ വീട്ടിൽ വിശ്വനാഥൻ നായരുടെ വീടിനു മുകളിലേക്കു മരം വീണ നിലയിൽ.
തൃക്കുന്നപ്പുഴ വലിയഴീക്കൽ റോഡിൽ പതിയാങ്കരയ്ക്ക് വടക്ക് ഉണ്ടായ കടൽക്ഷോഭം.
ആറ്റിലെ ജലനിരപ്പ് ഉയരുന്നതനുസരിച്ച് തേവേരി തണ്ടപ്ര പാടശേഖരത്തിന്റെ ചിറയിൽ മണൽചാക്ക് അടുക്കുന്ന കർഷകർ.
വെള്ളം കയറി മുങ്ങിയ ചെറുതന പടിഞ്ഞാറേ പോച്ച പാടശേഖരം.
മുളക്കുഴ മൂന്നാം വാർഡ് തിരുമുളക്കുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നു വീട്ടുപകരണങ്ങൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നവർ.
ബുധനൂർ കടമ്പൂര് വല്യച്ചൻകാവ് – പാണ്ടനാട് റോഡിൽ വെള്ളത്തിൽ മുങ്ങിയ ജലവിതരണ ടാപ്പ്.
ജലനിരപ്പുയർന്ന അച്ചൻകോവിലാറിലെ കൊല്ലകടവ് ഭാഗം.
കായംകുളത്ത് ആൽമരം റോഡിൽ വീണ നിലയിൽ. ചിത്രം: മനോരമ
കൈനകരി വലിയ തുരുത്ത് പാടശേഖരം വീണ്ടും മട വീണപ്പോൾ. ചിത്രം: മനോരമ
മാന്നാർ– ചെങ്ങന്നൂർ പാതയിലെ ബുധനൂർ ഹൈസ്കൂൾ ജംക്‌ഷനു സമീപം രൂപപ്പെട്ട വെള്ളക്കെട്ട്
അരൂർ വെളുത്തുള്ളി ലെവൽ ക്രോസിന് സമീപം അന്ത്യോദയ എക്സ്പ്രസ് ട്രെയിനിനു മുകളിൽ മരം വീണപ്പോൾ
ചെങ്ങന്നൂരിൽ വീട്ടുപരിസരം വെളളത്തിൽ മുങ്ങിയതിനെ തുടർന്നു വയോധികയുടെ സംസ്കാരം നടത്തിയതു സിമന്റ് കട്ടകൊണ്ട് തറയൊരുക്കി
വെള്ളത്തിൽ മുങ്ങിയ കായംകുളം ഐക്യജംക്‌ഷൻ–ചേലിക്കുളങ്ങര റോഡ്.
രാമപുരത്ത് ചുഴലിക്കാറ്റിൽ വ്യാപകമായി മരങ്ങൾ കടപുഴകി വീണ നിലയിൽ